2023 മാർച്ച് 23, വ്യാഴാഴ്‌ച

പരാജയപ്പെട്ട പ്രസ്താവന:

കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സംഘടിപ്പിക്കപ്പെട്ട 'കര്‍ഷകജ്വാല'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ ഈ രാഷ്ട്രീയപ്രസ്താവന, കര്‍ഷകര്‍ക്കുവേണ്ടി എന്നതിനേക്കാള്‍ അവര്‍ക്ക് പ്രതികൂലമായി പരിണമിച്ചുവെന്നതാണ് വാസ്തവം.

കാര്‍ഷിക അവഗണനയെന്ന ഗുരുതരപ്രശ്‌നത്തെ വല്ലാതെ ലളിതവത് ക്കരിച്ച പ്രസ്താവനയായി അത് ചെറുതായിപ്പോയി. അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയമായി പ്രതികരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. വോട്ടായി മാറുന്ന പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ മൂല്യമുണ്ട്. കര്‍ഷകര്‍ എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ മാത്രമാണെന്ന രീതിയിലും, വില മുന്നൂറിലെത്തിയാല്‍ അവരുടെ സകല പ്രശ്‌നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കാനിടനല്കുന്ന വിധത്തില്‍ പല മുനകളുള്ള കാര്‍ഷികപ്രശ്‌നങ്ങളെ അപകടകരമായി ലഘൂകരിച്ച ഈ പ്രസ്താവന കേരളത്തിലെ കര്‍ഷകരെ ശരിയായ വിധത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ അതിദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. കര്‍ഷകരുടെ വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ക്ക് പ്രാദേശികഭേദമുണ്ടെന്ന അടിസ്ഥാനവസ്തുതയെ ഈ പ്രസ്താവന നിര്‍ദയം നിരാകരിക്കുകയാണ്. മലബാറിലെ കാര്‍ഷിക വെല്ലുവിളികളല്ല, ഇടുക്കി മലയോര നിവാസികളുടേത്. കുട്ടനാട്ടില്‍ കാര്യങ്ങള്‍ പിന്നെയും വ്യത്യസ്തമാണ്.

ആസിയാന്‍ കരാര്‍ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങള്‍ കര്‍ഷകര്‍ക്ക് പൊതുവിലും റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകള്‍ സമ്മാനിക്കുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന ബി ജെ പിക്ക് മലയോരജനത എം പിയെ നല്കിയാല്‍ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്! കൃഷിയുടെ കുത്തകവത്ക്കരണം കാര്‍ഷികനയമായി സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തെക്കുറിച്ച് ആ വേദിയില്‍ പിതാവിനെ ആരും ഓര്‍മ്മപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി. ബഫര്‍സോണ്‍, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങി സര്‍ക്കാര്‍ അവഗണനയുടെ അനവധി അനുഭവങ്ങള്‍ കര്‍ഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോള്‍ റബ്ബര്‍ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്?

റബ്ബര്‍ വില മുന്നൂറായാല്‍പോലും അടിക്കടി ഉയരുന്ന ഇന്ധനവര്‍ധനവ് മൂലം ജീവിതച്ചെലവുകള്‍ അനുദിനം പെരുകുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവിതം മെച്ചമാകുമോ? റബ്ബറിന്റെ വിലയിടിവല്ല, റബ്ബര്‍ പോലെ വലിയുന്ന ഉത്തരവാദിത്വപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ് കര്‍ഷക ദുരിതങ്ങളുടെ അടിയന്തരപ്രശ്‌നമെന്ന് സമ്മതിക്കാമോ?

പ്രസ്താവനയുടെ രാഷ്ട്രീയം മാത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു വെങ്കില്‍ അതിനവസരമൊരുക്കിയ രാഷ്ട്രീയപ്രസ്താവന ഇനിയും പിന്‍വലിക്കാത്തതെന്ത്? നാളിതുവരെയും കെ സി ബി സിയും മെത്രാന്‍ സിനഡും കര്‍ഷകരക്ഷയ്ക്കുവേണ്ടി നടത്തിയ പോരാട്ടശ്രമങ്ങെളയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ഈ പ്രസ്താവനാദുരന്തം ഇനിയെങ്കിലും തിരുത്തുമോ?

വോട്ടായി മാറാത്ത പ്രതിഷേധത്തിന് ജനാധിപത്യത്തില്‍ വിലയില്ലെന്നത് ശരിതന്നെ. പക്ഷേ, ആ വോട്ടവകാശം വ്യക്തിപരമാണെന്നും, അതിന്മേലുള്ള ഏതൊരു ബാഹ്യഇടപെടലും, അവകാശപ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നതും മറക്കാമോ? രണ്ടു വര്‍ഷം മുമ്പ് നടന്ന ദുരന്തമാകയാല്‍ വെള്ളം കിട്ടാതെ തലോജ സെന്‍ട്രല്‍ ജയിലില്‍ തൊണ്ടപ്പൊട്ടിത്തീര്‍ന്ന സ്റ്റാന്‍സ്വാമിയെ മറക്കാം! പക്ഷേ, ആയിരത്തോളം ക്രൈസ്തവര്‍ ആര്‍ എസ് എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടിവന്ന നാരായണ്‍പൂര്‍ സംഭവത്തെ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ്? രാജ്യമാകെ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം 550 കടന്നതും മറക്കാവുന്നതാണോ? കര്‍ഷകസമരത്തീര്‍പ്പുവേളയില്‍ നല്കപ്പെട്ട സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ല എന്ന സങ്കടത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ പഞ്ചായത്തുകൂടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഇടതുവലതു സര്‍ക്കാരുകളുടെ അതിക്രൂരമായ അവഗണനകളുടെ ചരിത്രം കൂടിയാണ് കേരളത്തിന്റെ സമീപകാല കാര്‍ഷികദുരന്തം എന്ന കാര്യത്തില്‍ സംശയമില്ല. ബഫര്‍സോണ്‍ നിര്‍ണ്ണയരീതികളില്‍ കാര്‍ഷിക കേരളം അതു കണ്ടതാണ്. അതിന് കര്‍ഷകവിരുദ്ധത അടിസ്ഥാന നയമായി സ്വീകരിച്ച ബി ജെ പി രക്ഷകരാകുന്നതെങ്ങനെ? ഉത്തരവാദിത്വപ്പെട്ട ഏത് രാഷ്ട്രീയപാര്‍ട്ടിയുമായും സഭാനേതൃത്വത്തിന് ചര്‍ച്ചയാകാം. പക്ഷേ, അതിനുള്ള കാരണവും, അതിലെ കാര്യവും വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണം. കര്‍ഷകര്‍ക്കൊപ്പം സഭാനേതൃത്വം നിലകൊള്ളണം, മറിച്ചാകരുത്. അവരുടെ ആത്മാഭിമാനത്തെ വെറും 300 രൂപയ്ക്ക് പണയം വയ്ക്കുന്ന നിലപാട് നിരുത്തരവാദിത്വപരമാണ്. വിലപറഞ്ഞ് വോട്ടുറപ്പിക്കുന്നതിനെ ദയവായി ന്യായീകരിക്കരുത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് കത്തോലിക്കാ സഭയുടെ ചെലവില്‍ കേരളത്തില്‍നിന്ന് പിന്തുണയുറപ്പാക്കുന്ന ഈ പ്രസ്താവന ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ലായെന്നത് ഭരണഘടനാസ്‌നേഹികളെ ആശങ്കയിലാഴ്ത്തുകയാണ്.

കുറച്ചുകാലമായി സഭാവേദികളില്‍ തുടരുന്ന ബി ജെ പി അനുകൂല മൃദുസമീപനങ്ങളുടെ പരസ്യമായ വെളിപ്പെടലും, വിളിച്ചുപറയലുമായി ഈ പ്രസ്താവനയെ വിലയിരുത്തുന്നവരുണ്ട്. കേരളത്തില്‍ മാത്രം മാറ്റിവായിക്കുന്ന 'വിചാരധാര'യുണ്ടാകാനിടയില്ലാത്തതിനാല്‍ ഇത്തരം (അ)വിശുദ്ധ ബന്ധങ്ങള്‍ ക്രൈസ്തവരെ, അതില്‍ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. അവകാശ സംരക്ഷണമാകാം. അത് ഏത് വിധേനയും എന്നത് പ്രശ്‌നമാണ്; പ്രശ്‌നമാകണം.

Religious matters must not be subject to mediation, HC told

 

Major Archbishop of the Syro-Malabar Church George Alencherry on Wednesday submitted before the Kerala HighCourt that the decisions taken by the Church synod and approved by the Pope in religiousmatters such as unified Masscannot be subject to negotiation or mediation.

The submission was made in an affidavit filed in response to a writ petition seeking a directive to the State government to intervene in a dispute over the introduction of unified Mass in the Church.

The cardinal pointed out thathe had no objection to any action taken by the government to maintain law and order in the Church. However, on the pretext of solving the law and order problem, the decisions taken by the synod and approved by the Pope in religious matters could not be made subject of negotiation or mediation. In the matter of rituals, even the jurisdiction of a civil court was barred under Section 9 of the Code of Civil Procedure, 1908.

The affidavit added that theliturgy and religious ceremonies, in connection with the holy Mass, were exclusively within the domain of the competent spiritual hierarchy of the Syro-Malabar Church. The Synod of Bishops had taken a decision in the matter.

Legislative competence

The essential religious practices of a particular religious denomination should be left to the denomination itself to decide. The executive power of the State did not extend beyond the legislative competence of the State. Besides, the High Court could not compel the State or its Chief Secretary to initiate a mediation process in a dispute relating to religious matters.

He pointed out that the decision of the synod on the celebration of the holy Mass was implemented in 34 of the 35 dioceses. The decision could not be implemented in some parishes under the Archdiocese of Ernakulam-Angamaly due to the organised opposition from some groups of priests and lay people.



https://epaper.thehindu.com/ccidist-ws/th/th_kochi/issues/29651/OPS/GQKB17L1F.1.png?cropFromPage=true

അനുരജ്ഞന ചർച്ചചൾ സുപ്രീംകോടതി വിധിക്ക് എതിരല്ല

യാക്കോബായ - ഓർത്തഡോക്സ് തർക്കത്തിൽ ഉണ്ടായ സുപ്രീംകോടതി വിധി കേരളത്തിൽ സാമുഹിക സംഘർഷങ്ങൾക്കും ഇടയായ സാഹചര്യത്തിലാണ് അനുരജ്ഞനത്തിൽ കൂടി പ്രശ്നം പരിഹരിക്കാനുള്ള സാദ്ധ്യത കേരളാ സർക്കാർ സ്വീകരിച്ചത്.
ഇതാകട്ടെ സുപ്രീംകോടതി അനുമതിയോടെയും ആയിരുന്നു.
രണ്ട് ക്രൈസ്തവ സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ആയതിനാലാണ് സർക്കാർ കേരളത്തിലെ ഇതര ക്രൈസ്തവ സഭകളുടെ മദ്ധ്യസ്ഥതയിലുള്ള അനരജ്ഞന സാദ്ധ്യത തേടിയത്.

ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ തന്നെ ഒരു മേശക്ക് ചുറ്റും ഇരുന്ന് യാക്കോബായ സഭ ഉന്നയിക്കുന്ന ആവലാതികൾ പരിഹരിക്കുന്നതിന് നിലവിലുള്ള ഓർത്തഡോക്സ് ഭരണഘടന ചെയ്ത് സമവായത്തിലെത്താൻ നിർദ്ദേശിച്ചിരുന്നു.

മലങ്കര ഓർത്തഡോക്സ് ഭരണഘടന ബൈബിളോ , ഖുറാനോ , ഗീതയോ പോലെ ഒരിക്കലും  ഭേദഗതി ചെയ്യാൻ കഴിയാത്ത മത ഗ്രന്ഥമല്ലെന്നും നിലവിലുള്ള സഭാ പ്രതിസന്ധികൾ പരിഹരിക്കാൻ ആ ഭരണഘടനയിലെ നടപടി ക്രമ പ്രകാരം  ഭേദഗതി ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിന്യായത്തിൽ പറയുന്നുണ്ട്.

"Once any Parishioner wants to change the 1934 Constitution, it is open to them to amend it as per the procedure. It is right that it therefore is not a Bible or holy book of Quran or other holy books which cannot be amended. The 1934 Constitution has been amended in the form of bye-laws or regulations applicable for governance of Parish churches a number of times, as aforesaid, and it can still be amended to take care of the legitimate grievances", (ഖണ്ഡിക79)

2018 ആഗസ്റ്റ് 18 ന് കട്ടച്ചിറ പള്ളി കേസിൽ വിധി പറഞ്ഞ മൂന്നംഗ സുപ്രീംകോടതി ബഞ്ചും  അനുരജ്ഞന ചർച്ചയിലൂട തർക്കം പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നു

"Both the factions, for the sake of the sacred religion they profess and to pre-empt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law"

സുപ്രീംകോടതി അംഗീകരിച്ച ഭരണഘടന ഏകപക്ഷീയമായി ഓർത്തഡോക്സ് വിഭാഗം തയ്യാറാക്കിയതാണ്. യോജിച്ച സഭയിലെ പാതിയോളം വരുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവയുടെ ആത്മീയ മേലധികാരത്തിൻ വിശ്വസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ ഒട്ടും മാനിക്കാതെ  സ്വത്തധികാര മോഹത്തോടെ ഭ്രാന്തമായി നടപ്പിലാക്കിയതിനെ തുടർന്നായിരുന്നു 1970 ലെ ഭിന്നിപ്പുണ്ടായത്. 1934 ഓർത്തഡോക്സ് സഭാ ഭരണഘടന സഭയുടെ പൊതു ഭരണഘടനയായി കോടതി വിധി കൊണ്ടു മാത്രം മാറില്ലെന്ന തിരിച്ചറിവിലാണ് കോടതി മുമ്പാകെ യാക്കോബായ സഭ ഉന്നയിച്ച നിയമപരമായ ആവലാതികൾ (legitimate grievances) പരിഹരിക്കുന്നതിന് ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ചചെയ്ത് ഓർത്തഡോക്സ് ഭരണഘടനയിൽ ഉചിതമായ ഭേദഗതികൾ വരുത്താൻ സുപ്രീം കോടതി നിർദ്ദശിച്ചത്.

 സുപ്രീംകോടതി നിർദ്ദേശത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ , പൊതു സമവായ ഭരണഘടനാ ഭേദഗതികൾക്ക് തയ്യാറാകാതെ ഉടൻ  കോടതി വിധി ഏകപക്ഷീയമായി നടപ്പാക്കണമെന്ന വിചിത്രമായ നിലപാട് ആണ് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചത്.

കേരളത്തിലെ ക്രൈസ്തവ സഭകൾ മാത്രമല്ല ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരും അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ഉഭയ കക്ഷി ചർച്ചക്ക് മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ആ നിർദ്ദേശവും ഓർത്തഡോക്സ് സഭ നിരാകരിച്ചു . ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട ഓർത്തഡോക്സ് സഭയുടെ ഇത്തരം പ്രകോപനപരമായ പ്രതികരണങ്ങൾ ഇന്ത്യയിലെ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം തകർക്കാൻ മാത്രമേ   സഹായിക്കൂ.

അനുരജ്ഞനത്തിന്റെ വാതിലുകൾ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും, ഇതര ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും, ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരും തുറന്നിട്ടെങ്കിലും തികഞ്ഞ ധാർഷ്ട്യത്തോടെ ഒത്തുതീർപ്പ് ചർച്ചകളെ ബഹിഷ്കരിച്ച ഓർത്തഡോക്സ് സഭയുടെ അതി തീവ്രവാദ നിലപാട് മൂലമാണ് ഒത്തുതീർപ്പ് സാദ്ധ്യതകൾ പൂർണ്ണമായും തടസപ്പെട്ടത്.

ഇനി സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ച നിയമ നിർമ്മാണം വഴിയുള്ള ഭരണഘടനാ ഭേദഗതി മാത്രമാണ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോം വഴി .
നിയമ നിർമ്മാണ സഭകൾ (Legislature) വഴിയുള്ള ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതി വിധിയിൽ ഇങ്ങിനെ പറയുന്നു
"Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."(ഖണ്ഡിക 123) 

യാഥാർത്ഥ്യം ഇതായിരിക്കെ  തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണങ്ങളിലൂടെ ചില പ്രവാസി ഓർത്തോ പണ്ഡിതർ മദ്ധ്യസ്ഥതക്ക് തയ്യാറായ ഇതര ക്രൈസ്തവ സഭകളെ സാമൂഹിക മാധ്യമങ്ങളിലൂട പരിഹസിക്കുന്നത് സമുദായ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത്തരം പ്രതികരണങ്ങൾ അപലനീയമാണ്.

വിദേശത്ത് വസിച്ച് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കിടയിൽ വൈരവും, സംഘർഷങ്ങൾക്കും ഇടയാകുന്ന ഇത്തരം അപക്വമായ  പ്രതികരണങ്ങൾ നടത്തുന്നത് ഇന്ത്യൻ ക്രിമിനൽ നടപടി ചട്ടങ്ങളൂം , അന്താരാഷ്ട്ര നിയമ വ്യവസ്ഥകളും പ്രകാരം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണ്.

https://m.facebook.com/story.php?story_fbid=pfbid02BkbpesnBSSc4PRDDL7CqQyYGcpneGmWvPTY3XGx6fsQ66EjvZSdMExfXDepEDh1El&id=100064098248788&mibextid=Nif5oz

2023 മാർച്ച് 22, ബുധനാഴ്‌ച

Kerala Archbishop’s Assurance To BJP Irks Christians

By Jose Kavi

New Delhi, March 19, 2023: Catholics across India have reacted angrily to an archbishop in Kerala, who has offered conditional support to the Bharatiya Janata Party (BJP) that heads the federal coalition government.

Archbishop Joseph Pamplany of Tellicherry on March 18 assured the BJP at least one seat from the southern Indian state if the federal government raises the price of rubber to 300 rupees.

The Syro-Malabar prelate was addressing a farmers’ rally at Alakode, a village in the eastern region of Kerala’s Kannur district where rubber is the main crop.

The Hindu nationalist BJP currently has no parliamentary or legislative seat in Kerala, where Christians form more than 18 percent of 35.77 million. 

Archbishop Pamplany’s statement “cannot be accepted as the stand of Christians in Kerala, though there have been attempts by Christian leaders to align with the BJP,” says Father Suresh Mathew, editor of Indian Currents weekly.

Referring to the prelate’s assurance, John Dayal of the 104-year-old All India Catholic Union (AICU), the largest laity organization in the country, asks: “Are the Catholic votes in Kerala available to the highest bidder?”

AICU’s March 19 statement asserts that voting should not be based on short term benefits, but on what is beneficial to the nation.

“The archbishop’s statement, which surely does not have the support even of the other bishops in the state of Kerala, is similar to taking money for votes,” says Dayal, the AICU spokesperson.

A C Michael, president of the Catholic federations of the Delhi archdiocese, says the archbishop has a choice to resign as a priest and join a political party if he is interested in politics.

“Everyone in our democracy has a right to choose someone as his legislative or parliamentary representative. The same is applicable to Archbishop Joseph Pamplany of Tellicherry. But the moment he is imposing his thinking on others he has crossed the line of democracy,” Michael told Matters India.

The Indian Catholic Forum (ICF), another laity group, says it is “aghast and astounded” at the archbishop’s purported statement.

“It would seem that the Syro-Malabar Church in Kerala, that was once the pride of the community, has now hit the pits, thanks to an arrogant hierarchy and an ignorant and somnambulant laity. This, despite a 2,000-year heritage,” laments forum’s national convener chhotebhai.

“Who is the archbishop to assure votes to the BJP, for whatever reason? Judas sold Jesus for 30 pieces of silver. Wonder what the price of rubber was at that time?” the lay leader asks.

The ICF statement says the Kerala hierarchy “in particular seems to be more concerned about protecting its institutional and financial wealth, rather than considering the interests of the common person.”

However, Ignatius Gonsalves, a Kochi-based senior journalist, says Archbishop Pamplany is justified in highlighting the sad plight of farmers, particularly the rubber farmers.

“His spirited plea and relentless campaign for redressal are laudable too. But the barter offer that he makes to the BJP deserves nothing but outright condemnation,” Gonsalves says. .

He regrets that the prelate seems “least bothered about the larger Indian realities and the general interests of the Church in India. It is quite disturbing that Mar Pamplany continues to defend his position with enhanced vehemence.”

Carmelite Missionaries Sister Manju Devarapalli, secretary of the National Dalit Christian Watch, says Archbishop Pamplany has “stooped below an average human, leave aside a Christian” with his support to the BJP.

“Pope Francis asks bishops to smell the sheep but he smells a thief. A corrupt archbishop is a scandal. He must be stripped off his position,” she asserts.

Father Mathew regrets that the Christian religious leaders in Kerala have little idea about the ideology behind the BJP, the “political face” of the Rashtriya Swayamsevak Sangh, the umbrella organization of Hindu nationalist groups. “Their ultimate intention is to establish Hindu Rashtra (nation,” Father Mathew told Matters India on March 19.

The priest points out that the official Church teachings do not allow alignment with any political party. “Individuals have freedom to vote for the party they like. Today, no Christian will follow the diktat of priests and bishops,” he adds.

Father Mathew finds it strange that the prelate only favor rubber farmers whereas Kerala people in the state grow coconuts, cardamom, pepper, arecanut and other cash crops. “Christian leaders can demand fair prices for all farm products. Why does he limit to one product? To get a fair price is the right of farmers,” the priest says.

The editor says none can ignore the escalating violence against Christians in various parts of India. He wants the archbishop to ask why the number of attacks on Christian communities has skyrocketed after the Modi government came to power.

“What is the strategy of the BJP in wooing Christians in some parts of the country while targeting them brutally in other places? What is the logic in enacting anti-conversion laws when the Christian population remains stagnant in the country and hardly any conviction takes place in such cases? More importantly, what is the justification for denying religious freedom, granted in the Constitution of India, using the bogey of forced conversion?” Father Mathew asks.

Archbishop Pamplany’s statement came two weeks after 93 former civil servants wrote to Prime Minister Narendra Modi about recent increase in attacks on Christians in India. Banded under the Constitutional Conduct Group, the bureaucrats, urged Modi in their March 4 open letter to reassure Christians in the country that it will get equal and unbiased treatment from administration and the law.

The archdiocese of Tellicherry has spearheaded the Kerala farmers’ demand fair price for their crops for more than a year. Hundreds of thousands had attended a rally last in Kannur town, but the media overlooked the event.

“Archbishop Pamplany took the BJP name this time and the entire media fell for it,” says an observer.

Baby Manayanickal, a rubber farmer in Kannur’s Pottenplavu village, says the rubber price has remained around 150 rupees for the past 18 years.

K J Antony, another farmer, says his archbishop has raised a serious concern of farmers, but it is up to the people whom they vote. “We have never voted according to what our priests or bishops have said,” he told Matters India.

https://mattersindia.com/2023/03/kerala-archbishops-assurance-to-bjp-irks-christians/ 

By chhotebhai

Kanpur, March 20, 2023: The Indian Catholic Forum (ICF) is aghast and astounded at the purported recent statement of Archbishop Joseph Pamplany of Tellicherry, Kerala, that the Christians of Kerala would support the BJP if it increased the price of rubber to 300 rupees per kilo.

It would seem that the Syro-Malabar Church in Kerala, that was once the pride of the community, has now hit the pits, thanks to an arrogant hierarchy and an ignorant and somnambulant laity. This, despite a 2,000-year heritage.

Who is the archbishop to assure votes to the BJP, for whatever reason? Judas sold Jesus for 30 pieces of silver. Wonder what the price of rubber was at that time?

Unfortunately, this is not an isolated instance of Christians cozying up to the BJP. The Kerala hierarchy in particular seems to be more concerned about protecting its institutional and financial wealth, rather than considering the interests of the common person.

However, this phenomenon is not restricted to Kerala. In the last two elections we have seen Catholic legislators in Goa immediately switching loyalties and joining the BJP to share the loaves of office and to protect their personal fiefdoms. Today money is the unabashed goddess of the politicians.

Goans are supposed to be highly educated and liberal thinkers. But they make for dumb politics. Recent elections in Christian majority states in the North East like Nagaland and Meghalaya are another case in point. Meghalaya’s re-elected Chief Minister Conrad Sangma belongs to an old Congress family and is a Catholic. Could he not have formed a government without the support of two measly BJP legislators? Shame.

It was déjà vu in Nagaland where the regional party joined hands with the BJP to form the government. We know that the North East is heavily dependant on Central funding so tends to kowtow to the party in power in the Centre. But I am here reminded of one of the seven social sins identified by Mahatma Gandhi – “Politics without principles.” He had also repeatedly warned that the means do not justify the ends.

At its recent meeting in Varanasi the ICF had reaffirmed its commitment to a secular society. Papers on Anti-conversion laws and the Saffronisation of the North East were presented. How the BJP is using every trick in the book to harass and persecute Christians is well documented. If bishops in Kerala and Christian politicians in Goa or the North East are cozying up to the BJP for short term gains they need to know the long term repercussions of their myopic actions. .

The Christian community in India needs to be ever vigilant and not fall into the BJP trap. As scripture warns “Your enemy the devil goes about like a roaring lion seeking whom it may devour.”

(chhotebhai is the convener of the Indian Catholic Forum)

https://mattersindia.com/2023/03/bishops-and-bjp/. 

Kerala Archbishop’s Politically Elastic Rubber

facebook sharing button
twitter sharing button
pinterest sharing button
email sharing button
sharethis sharing button

By P A Chacko

Sahibganj, March 19, 2023: The Metropolitan Archbishop of Tellicherry Mar Joseph Pamplany’s unexpected overture to the BJP to help to get a Lok Sabha seat in Kerala at the 2024 General Elections is a politically opportunistic public statement.

“If the government raises the price of rubber to 300 rupees per kilo, the Church will help the BJP in Kerala and will overcome the situation of the BJP not having an MP from the state.” He also said, “The Church does not practice untouchability.” In other words, the Church doors are open also to the BJP if financial consideration is taken into account.

It is no secret that, in preparation for the forthcoming 2024 General Elections, BJP functionaries from the Modi-Sha combine to the BJP footsoldier battalion are wooing the Kerala Christians from ‘palace to palace’ and door to door to beg, crawl and plead for the Christian vote.

And, who else but a ‘Prince’ of the Kerala Catholic Church, Archbishop Pamplany appears to have bit the hook. As if advocating for the rubber farmers, his elastic exercise of flaunting a piece of rubber as bargain for voting the BJP has disastrous consequences.

Capuchin Father Suresh Mathew, Indian Currents editor, points out that the bishop’s public statement is a blunder if he had made it as a representative of the Church. Promising Christian votes in exchange for raising rubber price is equal to “Note for vote.” No bishop or a priest has any authority to say in such manner, says Father Suresh in an interview to Asianet channel.

In Indian Currents’ Hot News, Father Suresh writes: “In the background of escalating violence against Christians, one cannot turn a blind eye and a deaf ear to certain piercing questions that would probably hit the nail on the issue. Why has the number of attacks on Christian communities skyrocketed after the Modi government came to power? What is the strategy of the BJP in wooing Christians in some parts of the country while targeting them brutally in other places?”

According to V D Sateesan, Congress leader and leader of the opposition in the Legislative Assembly in Kerala, within last four years more than 500 Christian churches have been attacked by the Sangh Parivar factions in different parts of the country.

Aren’t the Kerala “Princes” like Pamplany not aware of the spine chilling atrocities against Christians in central and northern India? Or, are they in their cozy palatial world looking for monetary benefits even at the cost of betraying persecuted Christians?

News about religiously and politically motivated violence against Christians by the Hindu nationalists has been pouring in endlessly. Human Rights Watch has pointed out that the acts of violence include arson of churches, conversion of Christians by force (in the name of ‘Ghar wapsi’), physical violence, destruction of Christian schools, colleges and cemeteries, ostracism of poor Tribal Christians and the like.

The National Commission for minorities is said to have on its list reports of more than a hundred religiously motivated attacks against Christians each year.

Does the Metropolitan Archbishop Mar Joseph Pamplany play ignorant of such facts? Or, given the fact that he is a well know writer, versatile orator, author of more than 30 books and 300 articles, he cannot be a person who could venture into blunderland.

Yet, it is not a small blunder on his part that he seems to ignore such facts by promising to energize the little noticed saffron presence in God’s own land. And, given the Saffron Parivar’s ‘jumlabaji’ gimmicks, it may even tempt him with an irresistible saffron cassock. And that may prove to be a highway to hell!

https://mattersindia.com/2023/03/kerala-archbishops-politically-elastic-rubber/

Understanding Controversy Around Tellicherry Archbishop

B y M K George

Rome, March 20, 2023:

The statement of the Archbishop of Tellicherry in Kerala promising a Member of Parliament for the BJP, if the price of rubber is increased to 300 rupees a kilo, is highly regrettable.

There are four reasons why the archbishop does not sound credible. One, a failure to understand deeply the Catholic Social Teachings, second, an oversimplification of the problems of the farmers, third , a failure to look at the Christian Community and the minorities in its totality avoiding exclusivism, and fourthly the clericalism that is so loud in his proclamation.

The Catholic Social Teachings give primary value to Human Dignity, solidarity and subsidiarity. They are ‘a rich treasure of wisdom about building a just society and living lives of holiness amidst the challenges of modern society.’

The primary method that CST offers is ‘to see, judge and act.’ The problem with the archbishop’s stand is that he does not see the whole reality, does not judge properly, but have acted through his declaration. When a Christian is called to see, he or she has to see it with Divine eyes, with the Kingdom of Heaven, Justice, Peace and Love, in mind.

Or to see from the eyes of the Daridranarayan, as Gandhiji’s talisman puts it. When social analysis fails, social response and action fail. What kind of social analysis has guided the archbishop? To borrow Paulo Freire’s categorisation, magical, naïve, fanatic or critical? I guess it verges on the naïve or fanatical

In reducing the problems of the agricultural sector in Kerala/India to the concern for pricing of rubber, the archbishop has naively oversimplified the issue. The agricultural problems in the country are primarily the result of the anti-farmer policies of the successive governments, particularly of the current central government. How can one forget the infamous Farm Laws of the current regime and how they were withdrawn after protracted struggle? The promises given to the farmers were not kept and the farmers are on warpath again. How can one fail to see the larger picture of the problems of the farmers?

In a critical analysis of the Farmers’ strike, Sheik Saaliq (2021) wrote , “Many agriculture experts agree that Indian farming needs reforms, but they question the way the Modi government introduced the laws and the corporate involvement in agriculture.”

“Leaving farmers to the mercy of the markets would like a death sentence to them,” said Devinder Sharma, an agriculture expert who has spent the last two decades campaigning for income equality for Indian farmers

Thirdly, when one aligns with a person or group, you can look for either one’s own personal gains or the good of the whole community. How can an archbishop forget what the Christians in Delhi had gathered for? It was just a month ago in February. A crowd of 22,000 Christians, bishops and people belonging to various denominations, gathered to say aloud, that ‘India’s Church is exhausted by the surge of anti-conversion laws and accusations of illegal proselytization.

They are tired of mobs driving out Christians from their villages and the possibility that many face property destruction and personal violence. Perhaps most significantly, they’re angry at a government that passively enables these actions at best and actively foments them at worst (Surinder Kaur). Does this not matter for the archbishop of Tellicherry that there were 1,198 attacks reported on Christians and hundreds more were unreported in 2022? Does he expect the party to attack Christians in the North and protect them in the South?

If any member of the minorities thinks that their problems in India can be handled by themselves, they are living in a fool’s paradise. It is a real mystery how the Church leaders fail to understand the declared intention of the ideologues of the ruling party at the centre, which declares the three internal threats as Muslims, Christians and the Communists

In the new India, they dream of, and work assiduously for they want to either eliminate the three or teach them to live as second-class citizens. Naiveté, I am afraid, reaches its nadir in the archbishop’s position. May be he should remember the very scripture by which he lives: ‘For a good tree does not bear bad fruit, nor does a bad tree bear good fruit. For every tree is known by its own fruit. For men do not gather figs from thorns, nor do they gather grapes from a bramble bush ( Lk, 6,43-45)

Finally, the clericalism so evident in the archbishop’s statement goes against the very principles of the Catholic Church and the incessant fight of Pope Francis against clericalism. Clericalism incidentally is “an expectation, leading to abuses of power that ordained ministers are better than and should be over everyone among the People of God.” (The Association of U S Catholic Priests). ‘In other words, clerics (bishops and priests) are often trained to think they are set apart from and set above everyone else in the Church. Their word is not to be questioned. Their behaviour is not be questioned etc.’ (Fr. Peter Daly in NCR 2019)

2019)

When Pope Francis is continually asking for dialogue and collaborative action, can the archbishop dictate from the podium how the Church members should vote?

The only hope remains the ordinary Christian who is politically conscious. Or will they also be clericalized? Time will answer.

(Father M K George in charge of the South Asian region at the Jesuit headquarters in Rome. He is a former provincial the Kerala Jesuit province.)


https://mattersindia.com/2023/03/understanding-controversy-around-tellicherry-archbishop/

https://mattersindia.com/2023/03/kerala-archbishops-assurance-to-bjp-irks-christians/

2023 മാർച്ച് 21, ചൊവ്വാഴ്ച

സഭാ തർക്ക നിയമം സുപ്രീംകോടതി വിധിക്ക് എതിരോ?

എഴുത്ത്: ജോൺ വാഴത്തറ മണർകാട് 

സഭാ തർക്ക പരിഹാര നിയമം സുപ്രീം കോടതി വിധിക്കെതിരെയുള്ള ഭരണകൂട ഭീകരതയാണ് എന്ന കുപ്രചരണം ആണ് ഓർത്തഡോക്സ് സഭ നടത്തുന്നത്.

ജസ്റ്റീസ് അരുൺമിശ്രയുടെ വിധിയെ ദുർവ്യാഖ്യാനിച്ചാണ് ഓർത്തഡോക്സ് സഭ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ജസ്റ്റീസ് അരുൺമിശ്രയുടെ ബഞ്ചിൽ എത്തിയ കേസിൽ ലെജിസ്ളേച്ചറുടെ നിയമ നിർമ്മാണാധികാരം ഏതെങ്കിലും കക്ഷികൾ ഉന്നയിക്കുകയോ , ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. ആ കേസിൽ ഉത്തരം കിട്ടേണ്ടതായി ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതാണ് ആ വിധിയുടെ ഖണ്ഡിക 184 മുതലുള്ള ഭാഗങ്ങൾ .

ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ  ഖണ്ഡിക 184 മുതലുള്ള ഭാഗം മാത്രമേ വിധി ആയി കണക്കാക്കാവൂ എന്നാണ് ഓർത്തഡോക്സ് സഭ ഇപ്പോൾ പറയുന്നത്

ആദ്യത്തെ 183 ഖണ്ഡികയിൽ ഉൾപ്പെടുന്ന  കോടതിയുടെ നിരീക്ഷണങ്ങൾക്ക് യാതൊരു മൂല്യവും നൽകാൻ ഓർത്തഡോക്സ് സഭ തയ്യാറല്ല.സുപ്രീംകോടതി വിധിയിലെ  നിരീക്ഷണങ്ങൾ ശൂന്യാകാശത്ത് നിന്ന് ഉദിച്ച ദിവാ സ്വപ്നങ്ങളല്ല. ഓർത്തഡോക്സ് സഭ ഇപ്പോൾ നിരാകരിക്കുന്ന ആ നിരീക്ഷണങ്ങളുടെ അടിത്തറയിൽ നിന്നാണ് സുപ്രീംകോടതി അവസാന നിഗമനത്തിലേക്ക് എത്തിയത്. അതായത് ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിലെ ഒന്നു മുതൽ 183 വരെയുള്ള ഖണ്ഡികകൾ ഇല്ലെങ്കിൽ ആ വിധി കാറ്റു പോയ ബലൂണിന് സമാനമാകും

സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങളാകട്ടേ ഭരണഘടനാ ബഞ്ച് ഉൾപ്പെടെയുള്ള മുൻകാല സുപ്രീംകോടതി വിധികളെ ആധാരമാക്കി പറഞ്ഞവയാണ് . 

ഓർത്തഡോക്സ് വിഭാഗം ഔദാര്യപൂർവ്വം വിധിയുടെ ഭാഗമായി കാണുന്ന ഖണ്ഡിക 184 ൽ വികാരി പദവിയെ "സെക്കുലർ" എന്നാണ് വിശേഷിപ്പിച്ചത് 

184 (xiv) Appointment of Vicar is a secular matter.  

"The only method to change management is to amend the Constitution of 1934 in accordance with law." (184  (XX)

"management of a Church is not a religious ritual" (ഖണ്ഡിക 123)

എന്നത് കോടതി വിധിയുടെ ഭാഗം അല്ല എന്ന് അവർക്ക് പറയാൻ കഴിയുമോ?

വികാരിയുടെ നിയമനം സെക്കുലർ എങ്കിൽ നിയമനം എങ്ങനെ നടത്താൻ കഴിയും എന്നതിന് രണ്ട് ഉത്തരമാണ് സുപ്രീംകോടതി നൽകുന്നത്. ഓർത്തഡോക്സ് ട്രസ്റ്റ് നിയമാവലി പ്രകാരം നടത്താം എന്നതാണ് ആദ്യ ഉത്തരം.

വികാരി /പുരോഹിത നിയമനം സംബന്ധിച്ച് രണ്ടാമത് നൽകുന്ന ഉത്തരം 123 , 128 ഖണ്ഡികകളിൽ കൃത്യമായി നൽകുന്നുണ്ട് 

"Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."

(ഖണ്ഡിക 123) 

"As already discussed, Vicars or Priests can also be appointed by secular authorities of sovereign"

രണ്ട് മുൻകാല സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചു കൊണ്ടാണ് വികാരി/ പുരോഹിത നിയമനം സംബന്ധിച്ച ലെജിസ്ളേച്ചർ അവകാശം ശരി വെക്കുന്ന സുപ്രധാന നിഗമനത്തിലേക്ക് സുപ്രീംകോടതി എത്തിയത്

(Bhuri Nath & Ors. v. State of J&K & Ors. (1997) 2 SCC 745)

 (A.S. Narayana Deekshitulu v. State of A.P. & Ors. (1996) 9 SCC 548 )

ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിക്ക് സമാനം ഈ സുപ്രീംകോടതി വിധികളും ഇന്ത്യൻ ഭരണഘടന അനുഛേദം 141 പ്രകാരം ഇന്ത്യൻ നിയമത്തിന്റെ ഭാഗമാണെന്നത് ഓർത്തഡോക്സ് വിഭാഗം വിസ്മരിക്കുന്നു.

ഇനി ജസ്റ്റീസ്  അരുൺ മിശ്രയുടെ സുപ്രീംകോടതി വിധിയിൽ പറയുന്ന "authorities of sovereign" ആരാണ് എന്നത് പരിശോധിക്കാം.

ഇന്ത്യൻ ഭരണഘടന അനുഛേദം 246 ഏഴാം പട്ടികയിൽ രണ്ടാമത്തെ ലിസ്റ്റിൽ സംസ്ഥാനങ്ങൾക്ക് നിയമ നിർമ്മാണ അധികാരമുള്ള 66  ഇനങ്ങളാണുള്ളത് . ഇതിൽ പത്താമത്തെ ഇനം മൃതദേഹ സംസ്കാരം സംബന്ധിച്ചതാണ് . ഈ അധികാരം ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ ഓർത്തഡോൿസ് ഭരണഘടനയെ മറികടന്നു സെമിത്തേരി നിയമം പാസാക്കിയത് . കേരളാ സർക്കാർ പാസാക്കിയ സെമിത്തേരി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം കേരളാ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ ആവശ്യം കോടതി നിരാകരിച്ചു.

https://www.newindianexpress.com/states/kerala/2021/feb/06/kerala-high-court-declinesto-stay-burial-act-2260189.html

മൂന്നാമത്തെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇരുപത്തിയെട്ടാമതു ഇനമാണ് മത സ്ഥാപനങ്ങളുടെ സ്വത്തു  ഭരണ നിയമ നിർമ്മാണം സംബന്ധിച്ചുള്ളത്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പടുന്ന 47 ഇനങ്ങളുടെ നിയമ നിർമ്മാണ അധികാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ട് .

കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയം എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ ഭരണഘടനാവകാശം ആയ നിയമ നിർമ്മാണാധികാരം ഉപയോഗിച്ചാണ് കേരളാ സർക്കാർ സഭാ തർക്ക പരിഹാര നിയമം ഇനി പാസാക്കുക. 

 അധികാരം സംസ്ഥാന സർക്കാർ പ്രയോഗിക്കുന്നതിനെ " ഭരണകൂട ഭീകരത " എന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കും.?

സഭാ തർക്ക പരിഹാര നിയമം ഒരു മതസ്വത്ത് ഭരണ നിയമാവലിയാണ്. അതാകട്ടെ ഇന്ത്യൻ ഭരണഘടന പ്രകാരം ലെജിസ്ളേച്ചറുകളുടെ അവകാശമാണ്.

കേരളത്തിൽ ഹൈന്ദവ ക്ഷേത്ര ഭരണം സംബന്ധിച്ച് അഞ്ച് നിയമങ്ങൾ പാസാക്കിയത് ഇതേ നിയമ നിർമ്മാണാധികാരം ഉപയോഗിച്ചാണ്

Travancore Devaswom Board

Malabar Devaswom Board

Guruvayur Devaswom Board

Cochin Devaswom Board

Koodalmanikyam Devaswom Board

ഓർത്തഡോക്സ് സഭ ഉന്നയിക്കുന്ന മറ്റൊരു പ്രചരണം ഇതര ക്രൈസ്തവ സഭകൾക്ക് ഒന്നും ബാധകമാകാതെ തങ്ങൾക്ക് മാത്രം ബാധകമാകുന്ന നിയമ നിർമ്മാണം ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 14 പ്രകാരമുള്ള "നിയമത്തിന്റെ മുന്നിൽ തുല്യത" എന്ന മൗലികാവകാശം ലംഘനം എന്നാണ്.

കേരളത്തിൽ അഞ്ച് ദേവസ്വം  നിയമങ്ങൾ ഉണ്ടെങ്കിലും ഈ നിയമങ്ങളുടെ പരിധിയിൽ വരാത്ത ഹൈന്ദവ ക്ഷേത്രങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ദേവസ്വം നിയമങ്ങളുടെ സാധുത നഷ്ടപ്പെട്ടിട്ടില്ല. ഐക്യ കേരളം 1956 ൽ രൂപം കൊണ്ടെങ്കിലും സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഒരു നിയമത്തിന്റെ കീഴിൽ അല്ല എന്നതും ശ്രദ്ധിക്കുക. മാതാ അമൃതാനനന്ദ മഠം, ചക്കളത്ത് കാവ്, മള്ളിയൂർ, നങ്ങ്യാർകുളങ്ങര , എസ്.എൻ.ഡി.പി, ക്ഷേത്രങ്ങളും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ നിലവിലുള്ള ഒരു ദേവസ്വം നിയമത്തിന്റെയും പരിധിയിൽ വരുന്നതല്ല എന്നതിനാൽ ആ നിയമങ്ങളുടെ നിയമ സാധുത നാളിതുവരെ ആരും ചോദ്യം ചെയ്യുകയോ, ജുഡീഷ്യറി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല. 

കേരളത്തിന് പുറത്തും പ്രത്യേക നിയമങ്ങൾ

Shri Jagannath Puri ACt 1955.

Shri SiddhiVinayak Ganpati Temple Trust (Prabhadevi) Act.

Jammu and Kashmir Mata Vaishno Devi Shrine Act

ഈ നിയമങ്ങൾ അതാത് സംസ്ഥാനങ്ങളിലെ നിയമ നിർമ്മാണ സഭകൾ പസാക്കിയ അതാത് ആരാധനാലയങ്ങൾക്ക് മാത്രം ബാധകമായ പ്രത്യേക നിയമങ്ങളാണ്. 

അതു കൊണ്ട് തന്നെ സ്വഭാവത്തിൽ ഇതര ക്രൈസ്തവ സഭകളിൽ നിന്ന് വേറിട്ട് സ്വതന്ത്ര വ്യക്തിത്വമുള്ള ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മാത്രം ബാധകമായ പ്രത്യേക നിയമ നിർമ്മാണം നടത്താനുള്ള അവകാശത്തെ  നിയമ വിരുദ്ധമായി വ്യാഖ്യാനിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

ഇടവക വികാരിയുടെ അധികാരം സംബന്ധിച്ച് ജസ്റ്റീസ് അരുൺ മിശ്രയുടെ വിധി ഖണ്ഡിക 119 ൽ വിശദീകരിക്കുന്ന 1934 ഓർത്തഡോക്സ് ഭരണഘടനാ വകുപ്പുകൾ അപ്രസക്തമാക്കുന്ന നിയമം നിർമ്മിക്കാൻ ലെജിസ്ളേച്ചറുകൾക്ക് കഴിയും. ഇടവക മെത്രാൻ , മലങ്കര മെത്രാൻ പൗരോഹിത്യ സ്ഥാനികൾക്കും ഓർത്തഡോക്സ് ഭരണഘടന പ്രകാരം ലഭിക്കുന്ന സ്വത്തധികാരം അപ്രസക്തമാക്കുന്ന നിയമ നിർമ്മാണം നടത്താനും കഴിയും.

ഖണ്ഡിക 122 ൽ ജസ്റ്റീസ് അരുൺ മിശ്ര വികാരിയുടെ നിയമനം ആത്മീയപരം അല്ലാത്തതിനാൽ പോപ്പോ, പാത്രിയർക്കീസ് പോലെയുള്ള പൗരോഹിത്യാധികാരികൾ തന്നെ നിയമനം നടത്തണമെന്ന് നിർബന്ധിക്കാൻ കഴിയില്ല കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

"It is not necessary for the Pope and the Patriarch to appoint Vicar because management of a Church is not a religious ritual (ഖണ്ഡിക122)"

"management of a Church is not a religious ritual" (ഖണ്ഡിക 123)

"The only method to change management is to amend the Constitution of 1934 in accordance with law." (184  (XX) 

Appointment of Vicar and Priests is a secular matter and there can be legislation also in this regard by sovereigns and can be dealt with by secular authorities also."

(ഖണ്ഡിക 123) 

"As already discussed, Vicars or Priests can also be appointed by secular authorities of sovereign"

മുകളിൽ ഉദ്ധരിച്ച ജസ്റ്റീസ് അരുൺമിശ്രയുടെ വിധിയിലെ പ്രസക്ത ഭാഗങ്ങളിൽ നിർദ്ദേശിച്ചതു പ്രകാരം ലെജിസ്ളേച്ചറിന്റെ നിയമ നിർമ്മാണ അധികാരം ഉപയോഗിച്ച് സ്വത്തധികാര മാനേജ്മെന്റ് വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നത് എങ്ങനെ യാണ് കോടതി വിധി ലംഘനമാകുന്നത് ? 

മതപരമായ ആചാരങ്ങളിൽ ഉൾപെടുന്നതല്ല വികാരി, പുരോഹിത നിയമനങ്ങൾ എന്ന ഖണ്ഡിതമായ സുപ്രീംകോടതി വിധി നില നിൽക്കുമ്പോൾ ആ വിധിയുടെ പരിധിക്കുള്ളിൽ നിന്ന് ലെജിസ്ളേച്ചർ നടത്തുന്ന നിയമ നിർമ്മാണത്തെ എങ്ങനെയാണ് നിയമ വിരുദ്ധമായി കാണാൻ കഴിയുക?

ജസ്റ്റീസ് അരുൺമിശ്രയുടെ കോടതി വിധി പ്രസ്താവന  ഇടവക പള്ളി , സഭാ സ്വത്ത് ഭരണത്തിൽ വികാരി, ഇടവക മെത്രാൻ , മലങ്കര മെത്രാൻ എന്നീ സ്ഥാനികൾക്കുള്ള അധികാരങ്ങൾ നിയമ നിർമ്മാണത്തിലൂടെ പുനർ ക്രമീകരിക്കാൻ ലെജിസ്ളേച്ചറുകൾക്കുള്ള അവകാശം അംഗീകരിക്കുന്നതാണ്. 

ജസ്റ്റീസ് അരുൺ മിശ്ര തന്റെ നിലപാടിനെ സാധൂകരിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി ഉദ്ധരിച്ചത് താഴെ വായിക്കാം 

"At the same time, secular matters can be controlled by the secular authorities in accordance with the law laid down by the competent legislature as laid down in the Commissioner, Hindu Religious Endowments v. Sri Lakshmindra Thirtha Swamiar of Sri Shirur Mutt 1954 SCR 1005"

1954 ഏപ്രിൽ 16 ന് പുറത്ത് വന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഈ വിധിയിൽ നിയമ നിർമ്മാണത്തിന് എതിരായി ഓർത്തഡോക്സ് വിഭാഗം ഇപ്പോൾ ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നുണ്ട്.

(THE COMMISSIONER, HINDU RELIGIOUS ENDOWMENTS, MADRAS Vs.RESPONDENT

:SRI LAKSHMINDRA THIRTHA SWAMIAR OF SRI SHIRUR MUTT.)

(https://indiankanoon.org/doc/1430396/)

ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം 

ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം  സംബന്ധിച്ച് 2021 ൽ പുറത്തിറങ്ങിയ ജസ്റ്റീസ് നാഗേശ്വര റാവു അംഗമായ ബെഞ്ചിൽ നിന്ന് പുറത്തു വന്ന മദ്രാസ് ബാർ അസോസിയേഷൻ കേസിൽ ഈ വിഷയം കൃത്യതയോടെ വിശദീകരിച്ചിട്ടുണ്ട്. 

ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം പ്രതിപാദിക്കുന്ന  സുപ്രീം കോടതിയുടെ തന്നെ നിരവധി വിധികൾ നിലവിലുള്ളപ്പോൾ അവയെ അല്ലേ നെല്ലും പതിരും തിരിച്ചറിയാൻ ആശ്രയിക്കേണ്ടത്

ആ വിധിയിലെ പ്രസക്ത ഭാഗങ്ങൾ താഴെ വായിക്കാം.

44. The permissibility of legislative override in this country should be in accordance with the principles laid down by this Court in the aforementioned as well as other judgments, which have been culled out as under:

a) The effect of the judgments of the Court can be nullified by a legislative act removing the basis of the judgment. Such law can be retrospective. Retrospective amendment should be reasonable and not arbitrary and must not be violative of the fundamental rights guaranteed under the Constitution.51

b) The test for determining the validity of a validating legislation is that the judgment pointing out the defect 49 (1995) 6 SCC 16 50 P. Sambamurthy & Ors. v. State of Andhra Pradesh & Anr. (1987) 1 SCC 362 51 Lohia Machines Ltd. & Anr. v. Union of India & Ors. (1985) 2 SCC 197 48 | P a g e  would not have been passed, if the altered position as sought to be brought in by the validating statute existed before the Court at the time of rendering its judgment. In other words, the defect pointed out should have been cured such that the basis of the judgement pointing out the defect is removed.

c) Nullification of mandamus by an enactment would be impermissible legislative exercise [See: S.R. Bhagwat (supra)]. Even interim directions cannot be reversed by a legislative veto [See: Cauvery Water Disputes Tribunal (supra) and Medical Council of India v. State of Kerala & Ors.52].

d) Transgression of constitutional limitations and intrusion into the judicial power by the legislature is violative of the principle of separation of powers, the rule of law and of Article 14 of the Constitution of India. Validity of the Impugned Ordinance

(Writ Petition (Civil) No.502 of 2021Madras Bar Association .... Petitioner(s) Versus Union of India & Another…. Respondent (s) )

ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലദൗർഭാഗ്യകരമെന്ന് പറയട്ടേ നിയമ നിർമ്മാണത്തെ എതിർക്കുന്നത് ഓർത്തഡോക്സ് പണ്ഡിതർ ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ്. 

കോടതികളുടെ മുന്നിൽ എത്തുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് അതാത് കാലത്തുള്ള നിയമങ്ങളെ വ്യഖ്യാനിച്ചാകും. 1958 ,1995,2017 മലങ്കര സഭാ തർക്കങ്ങളിൽ കോടതി വിധി പറഞ്ഞത് 1934 ഭരണഘടനാ വ്യവസ്ഥകളെ വിശകലനം ചെയ്താണ്. മതസ്വത്ത് ഭരണത്തിൽ കേരളത്തിൽ നിയമ നിർമ്മാണ സഭ പാസാക്കിയ യാതൊരു നിയമങ്ങളും പ്രാബല്യത്തിൽ ഇല്ലാതിരുന്നതിലാണ് സുപ്രീം കോടതി സ്വകാര്യ ട്രസ്റ്റ് നിയമാവലിയായ ഓർത്തഡോക്സ് ഭരണഘടനയെ ആധാരമാക്കി തർക്ക പ്രശ്നങ്ങളിൽ വിധി പറഞ്ഞത്.

പരമോന്നത നീതി പീഠം വിധി പറഞ്ഞതിനാൽ ഇനി നിയമ നിർമ്മാണം എന്നത് ഭരണകൂടം ഭീകരതാണെന്ന ഓർത്തഡോക്സ് ആരോപണം നിലനിൽക്കുന്നതല്ല.

അപ്രായോഗികമായ കോടതി വിധികളുടെ മറവിൽ നീതി നിഷേധിക്കപ്പെടുമ്പോൾ ഭരണഘടനാ ധാർമ്മികത ഉയർത്തി ഉചിതമായ നിയമം നിർമ്മാണ ചുമതല ലെജിസ്ളേച്ചറുകളിൽ നിക്ഷിപ്തമാണ്.

കോടതി വിധികളുടെ മറവിൽ കുടിയാന്മാരെ കുടിയൊഴിപ്പിച്ച് ജന്മിത്വത്തിന് മൂക്കുകയറിടാൻ കുടിയൊഴിപ്പിക്കൽ നിരോധന നിയമം പാസാക്കിയ നാടാണ് കേരളം. കോടതി വിധിയുടെ മറവിൽ വട്ടിപ്പണക്കാരുടെ കുടിയിറക്ക് ഭീഷണി നേരിടാൻ കാർഷിക കടാശ്വാസ നിയമം പാസാക്കിയതും ഈ കേരളത്തിൽ തന്നെ. പ്രൊഫഷനൽ വിദ്യാഭ്യാസ മേഖലയിലെ ലാഭക്കൊതി മൂത്ത വിദ്യാഭ്യാസ കച്ചവടക്കാർക്ക് മൂക്ക് കയറിടാൻ വിദ്യാർത്ഥി പ്രവേശനം സുതാര്യമാക്കാൻ നിയമം പാസാക്കിയ നാടും കേരളം തന്നെ. 

ഈ നിയമങ്ങളൊക്കെ കോടതി വിധികൾ മൂലം പ്രതിസന്ധിയിലായ ജനതയുടെ കണ്ണുനീർ ഒപ്പാനായിരുന്നു.സമാനമായി ആരാധനാവകാശം നിഷേധിച്ച് ദേവാലയങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട സഭാ വിശ്വാസികളുടെ കണ്ണു നീരൊപ്പാനും, പഴയ മാടമ്പി ജന്മിത്വത്തിന്റെ അവശിഷ്ടമായ പൗരോഹിത്യ ജന്മിത്വത്തിന് മൂക്കുകയറിടാനുള്ള നിയമ നിർമ്മാണമാണ് സഭാ തർക്ക പരിഹാര നിയമം. മുമ്പ് പാസാക്കിയ സെമിത്തേരി നിയമമോ, ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമ പരിഷ്കാര കമ്മീഷൻ കരട് നിയമമോ ഭരണഘടനയുടെ ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി നാളിതു വരെ കാര്യ കാരണം സഹിതം ഓർത്തഡോക്സ് സഭക്ക് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതും കൊണ്ട് തന്നെ ഈ നിയമവും സെമിത്തേരി നിയമം പോലെ നിയമ പുസതകങ്ങളിൽ ഇടം നേടുമെന്നത് ഉറപ്പാണ്.

2023 മാർച്ച് 20, തിങ്കളാഴ്‌ച

സഭാകേസിൽ സുപ്രീം കോടതി ഓർമ്മപ്പെടുത്തിയത്

AddThis Website Tools

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ കേസ് നിയമത്തിന്റെ വഴിക്ക് മുന്നോട്ടുകൊണ്ടുപോകാൻ വിചാരണ കോടതിക്ക് നിർദേശം നൽകിയ സുപ്രീംകോടതി ഹൈകോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി. സോമരാജന്റെ വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചു. ക്രൈസ്തവ സഭക്കുള്ളിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിനെ അതിന്റെ വഴിക്ക് വിടുന്നതിനുപകരം ആ കേസ് വിപുലപ്പെടുത്താൻ കേരള ഹൈകോടതി സിംഗിൾ ബെഞ്ച് അത്യുത്സാഹവും അത്യാവേശവും കാട്ടിയെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നു

സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വിചാരണ കോടതി നടപടി ശരിവെച്ച സുപ്രീംകോടതി വിധി ശരിക്കും ശ്രദ്ധേയമായത് മറ്റൊരു നിലക്കാണ്. ആലഞ്ചേരിയുടെ ഹരജി തള്ളി അദ്ദേഹത്തിനെതിരായ നിയമനടപടികളെ ശരിവെച്ചപ്പോൾ തന്നെ സുപ്രീംകോടതി കേരള ഹൈകോടതി കേസിൽ നടത്തിയ അനാവശ്യ ഇടപെടലുകളും ‘ആവേശത്തോടെ’ പുറപ്പെടുവിച്ച ചില ഉത്തരവുകളും റദ്ദുചെയ്തു. ആലഞ്ചേരിക്കെതിരായ ഈ ഒരു കേസിനെ ക്രൈസ്തവസഭക്കും അതിന്റെ സ്വത്തുക്കൾക്കുമെതിരായ കേസാക്കി വിപുലപ്പെടുത്തുന്നതിനും അതിലേക്ക് കേന്ദ്ര ഏജൻസികളെ ക്ഷണിക്കുന്നതിനും കേരള ഹൈകോടതി ആവേശപൂർവം നടത്തിയ ശ്രമത്തിനാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ബേല എം. ത്രിവേദിയും ചേർന്ന് വെള്ളിയാഴ്ച തടയിട്ടത്.

ആലഞ്ചേരിക്കെതിരായ കേസിന് പിന്നിൽ

സിറോ മലബാർ സഭയുടെ കർദിനാളായ മാർ ആലഞ്ചേരി തനിക്ക് കീഴിലെ 338 ചർച്ചുകൾക്ക് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥശാലകളുടെയും ആശുപത്രികളുടെയും കോൺവെന്റുകളുടെയും വൃദ്ധസദനങ്ങളുടെയും ഭരണ നിർവഹണ ചുമതലകൂടി വഹിച്ചിരുന്നു. ഈ അധികാരം ഉപയോഗിച്ച് അതിരൂപതയുടെ ധനകാര്യ ഓഫിസർ ഫാദർ ജോഷി പുതുവയുമായി ക്രിമിനൽ ഗൂഢാലോചന നടത്തി കോടികൾ വിലയുള്ള സഭാസ്വത്തുക്കളിൽ സാജു വർഗീസ് എന്നയാളുമായി കച്ചവടം നടത്തി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ വിചാരണ കോടതിയും തുടർന്ന് ജില്ല സെഷൻസ് കോടതിയും പച്ചക്കൊടി കാട്ടിയതിനെതിരെ ആലഞ്ചേരി ഹൈകോടതിയെ സമീപിച്ചു,അവിടെയും നിരസിക്കപ്പെട്ടു.


സുപ്രീംകോടതിയിലെത്തിയ കർദിനാളും അതിരൂപതകളും

കേരള ഹൈകോടതിയും തന്റെ ആവശ്യം തള്ളിയതോടെയാണ് ആലഞ്ചേരി സുപ്രീംകോടതിയിലെത്തുന്നത്. ആലഞ്ചേരിയുടെ ഹരജി തള്ളി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ 17മുതൽ 39 വരെയുള്ള ഖണ്ഡികകൾ ചോദ്യം ചെയ്ത് ബത്തേരി, താമരശ്ശേരി അതിരൂപതകൾ സുപ്രീംകോടതിയിലെത്തിയിരുന്നു. കേരളത്തിലുടനീളം മറ്റു സഭകൾക്കും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരം നിരീക്ഷണങ്ങളാണ് ഇവയെന്ന് ബത്തേരി, താമരശ്ശേരി അതിരൂപതകൾ ബോധിപ്പിച്ചു. കർദിനാളിന്റെയും രണ്ട് അതിരൂപതകളുടെയും ഹരജികൾ തള്ളിയെങ്കിലും ഒരേ തരത്തിലല്ല സുപ്രീംകോടതി ഇവരുടെ ആവലാതികളെ സമീപിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ കേസ് നിയമത്തിന്റെ വഴിക്ക് മുന്നോട്ടുകൊണ്ടുപോകാൻ കാക്കനാട്ടെ വിചാരണ കോടതിക്ക് നിർദേശം നൽകിയ സുപ്രീംകോടതി ഹൈകോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി. സോമരാജന്റെ വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചു. നിരപരാധികളായ വ്യക്തികൾക്കെതിരെ കെട്ടിച്ചമച്ച പരാതികൾക്ക് അറുതിവരുത്തേണ്ടത് ആവശ്യമായ പോലെ തന്നെ കുറ്റക്കാരെ ന്യായമായ പൂർണമായ വിചാരണ നടത്തി ശിക്ഷിക്കേണ്ടതും അനിവാര്യമാണെന്ന് കർദിനാൾ കേസിൽ പറഞ്ഞ ശേഷമായിരുന്നു ഇത്. ക്രൈസ്തവ സഭക്കുള്ളിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിനെ അതിന്റെ വഴിക്ക് വിടുന്നതിനുപകരം ആ കേസ് വിപുലപ്പെടുത്താൻ കേരള ഹൈകോടതി സിംഗിൾ ബെഞ്ച് അത്യുത്സാഹവും അത്യാവേശവും കാട്ടിയെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നു.

സുപ്രീംകോടതിയെ കൊണ്ട് പറയിച്ച ആ പരാമർശങ്ങൾ

2007ൽ നടന്ന ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമി വല്ലതും ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിശദ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനോട് നിർദേശിച്ച ജസ്റ്റിസ് സോമരാജൻ ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കേരള ഹൈകോടതിക്ക് ഇതിനുനേരെ കണ്ണടക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി. മാർ ആലഞ്ചേരിയുടെ ഹരജി തള്ളിയ ഹൈകോടതി വിധിക്കുശേഷം അതേ സിംഗിൾ ബെഞ്ച് ഇതേ കേസിൽ പിന്നീട് തുടർച്ചയായി പുറപ്പെടുവിച്ച വിധികൾ ഓരോന്നും തങ്ങൾ പരിശോധനാ വിധേയമാക്കിയെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതിയെകൊണ്ട് പറയിച്ച അത്തരം ചില പരാമർശങ്ങളാണ് താഴെ:

മതത്തിന്റെയോ ജീവകാരുണ്യത്തിന്റെയോ പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെ നേരിടാൻ രാജ്യത്ത് സമഗ്ര നിയമമില്ലാത്തതിനാൽ കർദിനാളിനെതിരായ കേസിൽ കേന്ദ്ര സർക്കാറിനെ കേൾക്കണം. സർക്കാർ സ്വത്തും പൊതുസ്വത്തും പുറമ്പോക്കും ദുരുപയോഗം ചെയ്യുന്നത് ആശങ്കയുണർത്തുന്നതാണ്. മതവേദികളോ സഭയുടെ സ്ഥാപനങ്ങളോ ആണ് അവ ദുരുപയോഗം ചെയ്യുന്നതെങ്കിൽ അത് ചോദ്യം ചെയ്യാൻ ഒരാളുമുണ്ടാവില്ല. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ വിധിനിർണയിക്കാൻ ശേഷിയുള്ളവരാണെങ്കിൽ വിശേഷിച്ചും. സർക്കാർ സ്വത്തുക്കളും പൊതുസ്വത്തുക്കളും കൈയേറുന്നത് അന്വേഷിക്കാൻ മാത്രമായി പ്രത്യേക കേന്ദ്ര ഏജൻസി വേണം. ഇതിനായി പ്രത്യേക നിയമമുണ്ടാക്കുകയും വേണം. ഇതിന് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറലിനെ കക്ഷിയാക്കണം.

അനുവദിച്ച പരിധിയിൽ മതി ആവേശം

തുടർന്ന് 2022 മാർച്ച് മൂന്നിന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ സി.ബി.ഐയെ കക്ഷിയാക്കാൻ ഇതേ സിംഗിൾ ബെഞ്ച് രജിസ്ട്രിക്ക് നോട്ടീസ് നൽകിയതും 2022 ജൂൺ 10ന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ താൻ ഉന്നയിച്ച ഈ വിഷയത്തിൽ താൽപര്യമുണ്ടോ എന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതും സുപ്രീംകോടതി വിധിയിൽ എടുത്തുപറഞ്ഞു. ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങളെ നിശിത വിമർശനത്തിന് വിധേയമാക്കിയ സുപ്രീംകോടതി എല്ലാ പരിധികളും ലംഘിച്ചുവെന്ന് പറഞ്ഞ് ആ തുടർവിധികളൊന്നടങ്കം റദ്ദാക്കി.

ക്രിമിനൽ നടപടി ക്രമം 482ന്റെയും ഭരണഘടനയുടെ 226ാം വകുപ്പ് നൽകുന്ന വിശേഷാധികാരത്തിന്റെയും അപ്പുറത്തേക്കാണ് ഹൈകോടതി ഇത്തരം നിർദേശങ്ങളിലൂടെ കടന്നത് എന്നും ജുഡീഷ്യൽ ആക്ടിവിസത്തിന്റെ സകലസീമകളും ഇതിലൂടെ ലംഘിച്ചുവെന്നുമാണ് സുപ്രീംകോടതി കുറ്റപ്പെടുത്തിയത്. നിയമവ്യവഹാരത്തിലെ ആവേശം അനുവദിച്ച പരിധിക്കുള്ളിലേ ആകാവൂ എന്ന് സുപ്രീംകോടതി കേരള ഹൈകോടതിയെ ഓർമിപ്പിച്ചു. എത്ര സദുദ്ദേശ്യപരമാണെങ്കിലും ജഡ്ജിമാരുടെ വ്യക്തിപരമായ പക്ഷപാതം അംഗീകരിക്കാനാവില്ലെന്നും സർവാംഗീകൃതമായ കോടതി തത്ത്വങ്ങൾക്ക് അത് അവമതിയാകുമെന്നും കൂടി ഓർമിപ്പിച്ചാണ് കേരള ഹൈകോടതിയുടെ ആവേശവിധികളൊന്നടങ്കം സുപ്രീംകോടതി റദ്ദാക്കിയത്.